Wednesday, 19 August 2015
Thursday, 9 July 2015
കട്ടാളനിതി
18/06/2015 ദൈവത്തിനായി നോയമ്പ് തുടങ്ങുന്ന ദിവസത്തിന്റെ സായന്തനതോട്അടുക്കുന്നു.. പതിവ് വ്യാഴാഴ്ചകൾ പോലെ തന്നെ വർക്ക് നിറുത്തി റിപ്പോർട്ട് എഴുതി ഒപ്പിട്.. റിജണൽ ഓഫീസിഇൽനിന്നും ഹെഡ്ഓഫീസി ലേക്ക് പോകാൻ തയാറായി ഞാൻ വാഹനത്തിനരികിലെത്തി
ഞങ്ങളുടെ റിജണൽ ഓഫീസ് ഉളള കെട്ടിടത്തിലാണ് ബഹ്‌റൈൻ National Audit court അതിനടുത്തായി Ritz carlton പഞ്ചനക്ഷത്ര ഹോട്ടൽ സമുച്ചയവും ഉളളത് .. ഈ രണ്ടു കെട്ടിട സമുച്ചയങ്ങൾക്കു നടുവിലായി എണ്‍പത്എക്കർഓളം മരുഭുമി മനോഹരമായ പുന്തോട്ടം ആക്കിമാറ്റിട്ടുണ്ട് . മനുഷഅധ്വാനം!!
ഏതു മരവിച്ച മനസിലും വസന്തവർഷംപെയ്തിറങ്ങുന്ന അനുഭുതിയെകുന്ന കാഴ്ചയാണ് ആ പുതോട്ടം.
ഈ പുന്തോട്ടത്തിന്റെ അവകാശികൾ മൈന, പ്രാവ്, മരുഭുമിയില്ഉളള മറ്റനെകം പക്ഷികൾ . കുഞ്ഞു കുഞ്ഞു പ്രാണികൾ ... പേരറിയാത്ത മറ്റനേകം പക്ഷിക്കൾ !! ആ പുന്തോട്ടത്തിൽ മനുഷനു പോകൻ ഒരുക്കിയ പാത ഒഴികെ മറ്റെല്ലാം പലതരം ജീവികൾ കൈയഅടക്കി വച്ചിരിക്കുന്നു അതിൽ പ്രധാനിക്കൾ മൈനകൾ ആണ് അവർ എപ്പോഴും ജോഡികളായി മാത്രമേ കണ്ടിട്ട്ഉള്ളു.. ഞാൻ വാഹനം പാർക്ക് ചെയിതതിനടുത്തുള്ളള മനോഹരമായി ചെത്തിമിനുക്കിയ പുല്ല് ത്തട്ടിൽ രണ്ടു ഇണകിളികൾ
പയ്യാരം പറഞ്ഞു പറഞ്ഞു ഇരതേടുന്നു .. ആദിമഹാകവിയായി എന്റ്റെ മനസ്
വേഗതയേറിയ മാധ്യമം ആണല്ലോ മനസ്! ! ഞാൻ ഗതകാലത്തിലേക്ക് യാത്രയി .. പ്രക്രതിയിൽ പുരുഷൻ ലെയിക്കുന്ന വികാരം ..എന്നിൽ ആദ്യവും അവസാനവും ആയി വിരിഞ്ഞ പ്രണയം. ആത്മാവിൽ ആത്മാവ് പുണരുന്ന പുണ്യം എന്റ്റെ പ്രണയം
ശരിരവും ശരിരവും അല്ല പ്രണയം എന്ന് എന്റെ അറിവിനെ ഉണര്ത്തിയ ആ പ്രണയം എന്റെ ആത്മാവ് മോക്ഷം അണയുവോളം നിന്നെ പിൻതുടരുന്ന പ്രണവമന്ത്രം ആയിരിക്കും പ്രിയെ നിനക്ക് ! എന്റ്റെ ശബ്ദം
എന്നിൽനിന്നും അകലുകായന്നെന്നുളള നിന്റെ..തിരുമാനം.ശരിയായിരിക്കാം എന്ന് മനസിലാകാതെ നിനോട് ഞാൻ ക്ഷോപിച്ചു മാപ്പ് !!
പക്ഷെ നിന്റെ അകൽച്ച എന്നെ മനുഷനക്കിയപോഴും
അനാദിയായ നിന്റെ പ്രണയം എന്റെ ആത്മാവിന് മോക്ഷപ്രാപ്തി നല്കാതെ നിന്നിൽതനെ പിടിച്ചുനിർത്തുന്നു?
തമ്മിൽ തമ്മിൽ കണ്ടിടില്ലങ്കിലും പ്രിയേ നീ എന്റെ കണ്ണിലെ പ്രകാശമായി ഇന്നും ഞാൻ ലോകം കാണുന്നു ...നിന്റെ ഓർമ്മകൾ ഹ്രദയത്തിൽ ഉറുമ്പ് കടിക്കുന്ന വേദനയിൽ നിമിഷങ്ങൾ കൊല്ലുന്നു പ്രക്രതിയുടെ സ്പന്തനം ആയ പ്രണയം ഒരിക്കല്കുടി നേടിയെടുക്കാൻ മിടിക്കുന്ന എന്റെ ഹ്രദയം ആ പൊന്മാൻ ഇണകളുടെ കൂട്ആക്കി ഒരുക്കിനൽക്കി അനന്തനിർവ്രദിയിൽ പ്രക്രതിയെ മറന്നു നില്ക്കവേ .......... അതഒരു കാട്ടാളൻ പൊന്ന്ഇണകിളിക്കളിൽ ഒന്നിനെ!!
ആ പുല്മേടിലേക്ക് വാഹനം പാര്ക്കിംഗ് അനുവാദം അല്ലങ്കിൽ പോലും ഇടിച്ചുതെറിപിച്ചു കൊണ്ട് തന്റ്റെ വാഹനം പാർക്കുചെയിതു .. ഇണകിളി വേദനകൊണ്ട് പിടയുന്നതും നോക്കി ആണ്‍കിളി കണ്ണിരുവാർക്കുകയും മനുഷകുലത്തിനു അകമെ ശാപംനല്കുന്നു ... പെണ്‍കിളി പറക്കാൻ ശ്രമിക്കുന്നു വിഴുന്നു വിണ്ടും വിണ്ടും ഹ്രദയം പൊട്ടുന്ന കാഴ്ച .. ദൈവത്തിനായി നോയമ്പും നോറ്റു.. ദൈവത്തെ വാഹനം കയറ്റി കാലൊടിച്ചു... കണ്ടിട്ടും കാണാത്ത കണ്ണുമായി നടന്നു നിങ്ങുന്ന ആ കടളനോട് എന്റെ...വാക്കുകൾ അഗ്നിയായി പടർന്ന് കത്തി !!!! ...പൊന്ന്ഇണകിളിക്കളിൽ ഒന്നിനെ ക്രുരമായി വാഹനം ഇടിച്ച . ആ വേടനെ നോക്കി അക്ഞാപിച്ചു...
"മാനിഷാദ പ്രതിഷ്‌ഠാംത്വമഗമ
ശാശ്വതീ സമായദ്‌ക്രൗഞ്ച മിഥുനാദേഹ മവധീ കാമമോഹിദം""
.. ആ പൊന്ന്ഓമൽ കിളി .മണ്ണിൽ വിണു പിട്ടയ്യക്കുകയാണ് ...ഞെട്ടിപ്പോയി എന്റെ ഹ്രദയം .. ദിവ്യ ദിവ്യമാം അനുഭുദി തോട്ടിലട്ടിയ കരൽകുമ്പിന്നു മുറിവേറ്റ . ഇണകിളികൾക്ക് ഞാൻ രക്ഷകനായി നിന്നു .. കാലവും അതിക്രമിച്ചു കട്ടളന്മാരുടെ നിയമത്തിനെതിരെ ഇന്നലെ ആയിരം ആയിരം വാത്മികിമാരിലുടെയും... ഇന്ന് ലക്ഷം ലക്ഷം ബിജുപിളള മാരിൽലുടെയും...നാളെ .കോടാനുകോടി നാവിലുടെയും സ്നേഹത്തിന്റെ ശബ്ദം ഇരട്ടിച്ചുകൊണ്ടിരിക്കും കട്ടാളന്മാരെ !!!
A real story from
BIJUPILLAI
Saturday, 30 May 2015
സത്യം പറ
മനുഷ്യൻ തന്റ്റെ പഞ്ചെന്ത്രിയത്തലും അന്തകരണത്തലും ശേകരിക്കുന്ന വികാര .വിചാരങ്ങളെ മറ്റു സഹജിവികൾക്ക് പകർന്ന് കൊടുക്കാൻ ഉപയോഗിക്കുന്ന മാധ്യമം ആകുന്നു ഭാഷ ! ,
കര്ത്താവിന്റെ വികാര . വിചാരങ്ങൾ മറ്റൊരു അന്തകരണത്തിൽ പകർന്ന് നൽകുമ്പോൾ എത്ര ശതമാനം വരെ സഹാജിവി ഉള്കൊളുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് സഹാജിവികൾ തമ്മിലുള്ള ബന്ധങ്ങൾ നിലനില്കുന്നത് .
അതുപോലെ തന്നെ പഞ്ചെന്ത്രിയങ്ങലിൽലുടെ കര്ത്താവ് നേടിയെടുത്ത വികാര വിചാരങ്ങളെ സഹാജിവിയുടെ അന്തകരണത്തിൽ
സമിന്വയ്പിക്കുന്ന ഭാസുരതയുടെ അടിസ്ഥാനത്തിൽ കര്ത്താവിന്റെ സംസ്കാരത്തെ നമുക്ക് വിലയിരുത്താം ..
കേവലമർത്യനിൽ നിന്ന് മനുഷനിലെക് ഉളള പ്രയാണത്തിന് ഭാഷയാണ് പാത എന്ന് മനസിലാകാത്തവർ അതിനെ വികലമായി വിനിയോഗിക്കുന്നത് ലജവാഹം !!
നമ്മുടെ മലയാളത്തിന്റ്റെ ചരിത്രം തന്നെ ഒരു വിശകലനത്തിന് വിധേയം അക്കം ഈ അവസരത്തിൽ
ലോകത്തിലെ ഏതു ഭാഷയോടും താരതമ്മ്യം ചെയിതലും ഒരുപടി മുന്നിൽ നില്ക്കും നമ്മുടെ മലയാളം
മനുഷ്യൻ ബാഹ്യകാരണങ്ങളാലും അന്തകാരണത്താലും നേടുന്ന വികാര വിചാരങ്ങളെ 99.9 ശതമാനവും അക്ഷരം ആക്കി മാറ്റാൻ നമ്മുടെ ഭാക്ഷയ്ക്കു സാധിക്കും എന്ന് ശാസ്ത്രിയം ആയി തെളിയിക്കപെട്ടിടുണ്ട്
ഉജ്വലം അയ നമ്മുടെ അമ്മയായ ഭാഷയെയും എഴുതച്ചനെയും കർത്താവും ഗുരു ആയി അറിയുന്നു കാരണം ആധുനിക വിദ്യഭസം തുലോം കുറവായത് കൊണ്ട്
സ്വധർമ്മം കര്ത്താവിനു എന്തെന്നറിയo.
അതുനിക വിദ്യഭാസതിന്റ്റെ ഉന്നത തലത്തിൽ വിരജികുന്നവര്
സ്വധർമ്മം അറിയാതെ പോയതിൽ ലക്ജികുന്നു കര്ത്താവ്
ഭുമിയിലെ ഇതര ജിവികളില്നിന്നും മനുഷനെ ഉന്നതിയിലേക്ക്നയിച്ചത് നിസംശയം പറയാം ഭാഷയാണെന്ന് .
ഭാഷഉളളത് കൊണ്ടാണ് മനുഷവര്ഗത്തിന് വേദം ലഭിച്ചത് എന്നും അതുനിക വിദ്യസമ്പന്നർ മനസിലാകുന്നത് ഭുഷണം ആയിരിക്കും
ധര്മ്മതിന്റെ അസ്ഥിവാരം വേദം ആണ് എന്ന് മനു തന്റ്റെ സ്മ്രതിയിൽ വക്തമാകുന്നുണ്ട് അതറിയാതെ അന്തവിശ്വാസം എന്ന് പറഞ്ഞു കര്ത്താവ് ഭയഭക്തി ഭാഹുമാനത്തോടെ സംരഷിച്ചു പോകുന്ന വേദ പുസ്തകത്തിൽ മുകളിൽ ചെരിപിടാൻ ഉപയോഗിക്കുന്ന കാലുറയും ഇട്ടുകൊണ്ട് പറയുകയാണ് ഈ ചവറ് ഇവിടുന്നു എടുത്തു മറ്റു എന്ന് പറയുന്ന ആധുനിക വിദ്യസമ്പന മനസിലകേണ്ടത് വിദ്യ രണ്ടുണ്ട് -വിദ്യയും അവിദ്യയും- ((Spiritual knowledge and scientific knowledge)) ഇത് രണ്ടും കുടിചേരുമ്പോൾ ആകുന്നു മനുഷ്യൻ എന്നാ തലത്തിലേക്ക് ഉയരുന്നത് ഇത് മനസിലാക്കാൻ സ്വയമേവ സാധിക്കില്ല കേവല മര്ത്യനു..
ഗുരു കുടിയെതിരു എന്ന് മനസിലാകാതെ തൻ എല്ലാം തികഞ്ഞവാൻ എന്ന ഭാവം കര്ത്താവിനു സ്വികരിയം അല്ല എന്ന് ഈ അവസരത്തിൽ വെക്തം ആക്കുന്നു ഗുരു ആകാൻ യോഗ്യത തുലോം ഇല്ലാത്തവർ ഗുരു ആയതും അമ്മയാകാൻ യോഗ്യത ഇലാത്തവർ അമ്മ ആയതും ആകുന്നു സനധനധര്മമത്തിനു വന്ന അപജയം എന്ന് കര്ത്താവ് ഈ അവസരത്തിൽ സുചിപിക്കട്ടെ എത്രയോ മഹാന്മാരായ ഋഷിവരിയാൻമാർ തപസിലുടെ നേടിയ അറിവ് ലോകത്തിലെ സകല മനുഷവർഗതിനും ആയി തന്ന അമുല്യ വേദം ചവറാണെന്ന് പറയുന്ന തരത്തിലേക്ക് നമുടെ വിദ്യാഭ്യാസം അധപതിച്ചു പോയത്തിൽ കർത്താവു ലജികുന്നു ചരിത്രതിളുടെ യാത്ര ചെയിതവര്ക്ക് വെക്തമാകുന്ന ഒരു സത്യം ഉണ്ട് സനധനധർമ്മതിനു ഒരേ ഒരു ശത്രുവേഉള്ളു അകത്തുള്ളവർ മാത്രം..
കര്ത്താവ് ധർമ്മ പരിപാലനം നടത്തി ശത്രുവിനെ പുറത്താക്കുക താനെ ചെയും ഉപദേശം ഉള്കൊണ്ടില്ലങ്കിൽ അതിനുള്ള ദുതുമായ് ഹസ്ഥിനപുരിയിലേക്ക് കർത്താവിൻ മന സ് യാത്രയാകുകയാണ് സർവ്വമഗളംഭവന്തു
